ബദ്റിന്റെ പകരം വീട്ടാൻ മുശ്‌രിക്കുകൾ ഉഹ്ദിലേക്ക് പുറപ്പെടാനൊരുങ്ങി. ഞങ്ങളുടെ കൂടെ നീയും വരണം എന്ന് സഫ്‌വാൻ ബിൻ ഉമയ്യ: അബൂ ഇസ്സ:യോട് പറഞ്ഞു. “ഇല്ല ഞാൻ വരില്ല. മുഹമ്മദ്ﷺ മറ്റാരോടും കാണിക്കാത്ത ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. മുഹമ്മദിﷺനെതിരെ സംഘാടനമോ യുദ്ധമോ നടത്തുകയില്ലെന്ന് ഞാൻ കരാർ ചെയ്തിട്ടുമുണ്ട്.” അബൂ ഇസ്സ പ്രതികരിച്ചു. പക്ഷേ, സഫ്‌വാൻ വിട്ടില്ല. അയാൾ മോഹനമായ വാഗ്ദാനങ്ങൾ നൽകി. നിനക്കെന്തെങ്കിലും സംഭവിച്ചാൽ നിന്റെ മക്കളെ എന്റെ മക്കളെപ്പോലെ തന്നെ ഞാൻ പരിചരിച്ചോളാം. നീ മടങ്ങി വന്നാൽ ഒരായുസ്സിന് മതിയായ സ്വത്ത് നിനക്ക് ഞാൻ നൽകിക്കോളാം എന്നെല്ലാം അവൻ പറഞ്ഞു. ഒടുവിൽ അബൂ ഇസ്സ രംഗത്തിറങ്ങി.
പൂർണ്ണമായി വായിക്കാം:
https://m.facebook.com/story.php?story_fbid=pfbid0wb7pr4GRqzJC3XLwBjUm5zkLLBAAZwRig7JauQjcFdqnubv6H6kYemMdQXY8YKBxl&id=100044697211922&sfnsn=wiwspwa&mibextid=6aamW6
Leave a Reply